ഒമാനിൽ ജനിതക വൈകല്യങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു

  • 14/06/2021



ഒമാനിൽ ജനിതക വൈകല്യങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു.ഒമാനിലെ ജനസംഖ്യയുടെ 60 ശതമാനത്തോളം പേരുടെ രക്തത്തിലും ജനിതകരോഗ കോശത്തി‍െൻറ സാന്നിധ്യമുണ്ട്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് പഠനത്തിൽ പറയുന്നു.രക്ഷിതാക്കളിൽനിന്ന് കുട്ടികളിലേക്കാണ് രോഗം പടരുന്നത്. അടുത്ത ബന്ധുക്കൾ തമ്മിലെ വിവാഹമാണ് രോഗബാധ വർധിക്കാൻ കാരണം.

രാജ്യത്ത് 5.7 ശതമാനം പേരിൽ സിക്കിൾ സെൽ അനീമിയയുടെ കോശമാണുള്ളത്. 2.61 ശതമാനം പേരിൽ തലാസീമിയ (ബി) കോശങ്ങളുടെയും ഒരു ശതമാനത്തിലധികം പേരിൽ മറ്റ് സിക്കിൾ സെൽ രോഗങ്ങളുടെയും പത്ത് ശതമാനത്തോളം പേരിൽ മറ്റ് ജനിതക രക്ത രോഗ കോശങ്ങളുടെയും സാന്നിധ്യമുണ്ടെന്ന് പഠനത്തിൽ പറയുന്നു.

Related Articles